അക്ഷരങ്ങൾ കൂട്ടിനുള്ള കാത്തിരിപ്പു കേന്ദ്രം വഴിയോരത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അക്ഷര കൂട്ടായ്മ ഒരുക്കി സാംസ്ക്കാരിക പ്രവർത്തകർ.മലയാളത്തിൻ്റെ മഹാപുണ്യമായഎം.ടി.വാസുദേവൻ നായരുടെ സ്മരണക്കായി പോങ്ങനാട്, തോപ്പിൽ ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രമാണ് എം.ടി.സ്മാരക ഗ്രന്ഥശാലയായി മാറിയത്.യാത്രക്കാർക്കായി വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച വിശ്രമ കേന്ദ്രത്തെയാണ് പോങ്ങനാട്, തോപ്പിൽ വി.എം.ജംഗ്ഷനിൽ വിസ്മയ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് ഭാരവാഹികൾ ആധുനികസൗകര്യങ്ങളോടെഗ്രന്ഥശാലയാക്കി മാറ്റിയത്. ഗ്രന്ഥശാലയുടെ ഉദ്ഘാടനംകവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. കണ്ണാടിയിൽ തീർത്ത ബുക്ക് ഷെൽഫുകൾ, വായനക്കാർക്കുള്ള ഇരിപ്പിടങ്ങൾ, ചുറ്റും ചെടിചട്ടികൾ വച്ചുപിടിപ്പിച്ച പൂന്തോട്ടം, മൺകൂജയിലെ പൈപ്പിൽ നിന്നുള്ള Read More…
ഒരുമ ഗ്രൂപ്പ് പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു ആറ്റിങ്ങൽ:: നാടകം, ബാലെ, മിമിക്സ്, ഗാനമേള, സംഗീതസദസ്സ്, കഥാപ്രസംഗം, കാക്കാരിശി നാടകം, ചെണ്ടമേളം, ശിങ്കാരിമേളം, സിനിമ – സീരിയൽ താരങ്ങളുടെ പ്രോഗ്രാമുകൾ തുടങ്ങി എല്ലാ തരം കലാപരിപാടികളും ബുക്ക് ചെയ്യുന്നതിനായി ആറ്റിങ്ങലിൽ ഒരു സ്ഥാപനം ഇന്ന് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കല്യാൺ സിൽക്ക്സിന് സമീപമാണ് കല സാംസ്കാരിക പ്രവർത്തകൻ ബിജി പേരാണത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം. ഇന്ന് രാവിലെ 10 25 ന് Read More…
മലപ്പുറം. അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് പൊലീസുകാരന് ജീവനൊടുക്കി,അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത്(36) ആണ് ഇന്നലെ രാത്രിയില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തുടര്‍ച്ചയായ 45 ദിവസത്തോളം അവധിയില്ലാതെയാണ് വിനീത് ജോലി ചെയ്തത്. ഗര്‍ഭിണിയായ ഭാര്യയെയും മകനെയും കാണാത്തതിലുള്ള മാനസിക സംഘര്‍ഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് Read More…