കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് 24വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽഗുരുതര ആരോപണവുമായി യുവതിയുടെഅമ്മ. ഭർത്താവിൽ നിന്നും മകൾ നേരിട്ടത്ക്രൂരമായ പീഡനമാണെന്ന് അമ്മപ്രതികരിച്ചു.ഭർതൃപീഡനത്തെ തുടർന്നാണ് മകൾജീവനൊടുക്കിയത്. നിറത്തിന്റെ പേരിലുംമകൾ അധിക്ഷേപം നേരിട്ടു.സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനംഉണ്ടായി. മന്ത്രവാദം ഉൾപ്പെടെ മകളെഉപയോഗിച്ച് നടത്തി. ഗർഭിണിയായ മകളെവയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും അമ്മമൊഴി നൽകി തിങ്കളാഴ്ചയാണ്കണ്ണൂരിലെ സ്വന്തം വീട്ടിൽ സ്നേഹയെജീവനൊടുക്കിയ നിലയിൽ കണ്ടത്.സ്നേഹയുടെ ആത്മഹത്യാകുറിപ്പ്കണ്ടെടുത്തിരുന്നു.
ആലപ്പുഴ. കളര്‍കോട് നടുക്കം വിതച്ച്, അപകടത്തില്‍ കൂട്ടമരണം. നാടിന് വാഗ്ദാനമാവേണ്ടിയിരുന്ന അഞ്ചു യുവഡോക്ടര്മാരെയാണ് നഷ്ടമായത്. വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ദേവാനന്ദന്, ഇബ്രാഹിം, ആയുഷ്ഷാജി, മുഹമ്മദ് ജബാര്‍, ശ്രീദേവ് എന്നിവരാണ് മരിച്ചത്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി ബസിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കിഡ് ചെയ്ത് ബസിലേക്ക് ഇടിച്ച് Read More…
എറണാകുളം തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസുകാരിക്കായി എറണാകുളം ജില്ലയിലാകെ പരിശോധനകള്‍ നടക്കുന്നതിനിടെ കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞുവെന്നാണ് യുവതിയുടെ മൊഴി. മൂഴിക്കുളത്ത് അമ്മയും കുഞ്ഞും എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂഴിക്കുളത്ത് അമ്മയേയും കുഞ്ഞിനേയും കണ്ടതായി ഓട്ടോ ഡ്രൈവറും പറയുന്നു. കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന മൊഴി പൊലീസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അമ്മ മൊഴി മാറ്റിമാറ്റി പറയുകയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സംശയമുണ്ട്. മൂഴിക്കുളം പുഴയില്‍ വിശദമായ പരിശോധന നടക്കുകയാണ്. ഫയര്‍ Read More…