ആറ്റിങ്ങൽ, മാമം, വെഞ്ഞാറമൂട് ഈ പ്രദേശങ്ങളിൽ എവിടെയോ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹം ഇപ്പോൾ ദുബായ് ഹോസ്പിറ്റലിൽ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണ് .
ഇദ്ദേഹത്തെ അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധുക്കളെ കണ്ടെത്തുന്നതിനു വേണ്ടി 9745008861 നമ്പറിൽ കോൺടാക്ട് ചെയ്യുക.
പ്ലീസ് മാക്സിമം ഷെയർ.
Related Articles
ക്വിസ് മത്സരം സംഘടിപ്പിച്ചു
കെപിഎസ്ടിഎ സ്വദേശ് ക്വിസ് മത്സരം സംഘടിപ്പിച്ചു. കെപിഎസ്ടിഎ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഉപജില്ലയിലെ സ്കൂളുകളിലെ കുട്ടികൾക്കായി സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 120 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉപഹാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ സി.എസ്. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, ആർ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി. വിജയികൾ എൽ.പി. വിഭാഗം. യു.പി. വിഭാഗം Read More…
അപകടം
കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് എംഎല്‍എ ജങ്ഷന് സമീപം അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 16 വയസുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജെയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്നി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം എംഎല്‍എ ജങ്ഷന് സമീപമായിരുന്നു Read More…
മുട്ടപഫ്സ് വിവാദം
വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന് റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന് കാണിച്ചുകൂട്ടിയ അഴിമതികള്‍. ഇതിന്റെ പേരില്‍ നേരത്തെ ജയിലില്‍ പോയിട്ടും ജഗന് യാതൊരു കൂസലുമില്ല. ജഗന് അധികാരത്തില്‍ ഇരിക്കുമ്ബോള്‍, മുഖ്യ എതിരാളിയായ ചന്ദ്രബാബു നായിഡു ജയിലിലാവും. തിരിച്ച് നായിഡു അധികാരത്തിലേറുമ്ബോള്‍, ജഗന് അഴിയെണ്ണും എന്നതാണ് ആന്ധ്രാ രാഷ്ട്രീയം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തോറ്റ, ജഗനെതിരെ Read More…