ഒമാൻ : പൂർണമായും ഒമാനിലെ സലാലയിൽ ചിത്രീകരിച്ച ഒരു ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. എ ആൻഡ് വി ബാനറിൽ ജിനേഷ് അമ്പാട്ട് സംവിധാനം ചെയ്ത വർണശലഭങ്ങളായ് എന്ന ഷോർട് ഫിലിം ആണ് ഇപ്പോൾ പ്രവാസികൾക്കിടയിൽ ചർച്ചവിഷയം ആയിക്കൊണ്ടിരിക്കുന്നത്. ലളിതമായ ഹാസ്യത്തിനൊപ്പം സമൂഹത്തിന് നല്ലൊരു സന്ദേശം കൂടെ നല്കുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.നിരവധി പേർ ഇതിനകം കണ്ടുകഴിഞ്ഞ ഈ ഫിലിം യൂ ട്യൂബിൽ ലഭ്യമാണ്….. എന്ന ലിങ്കിൽ നിങ്ങൾക് ഇത് ആസ്വദിക്കാൻ കഴിയും.
Related Articles
ഉദ്ഘാടനം ഒരു ലക്ഷം മുതൽ
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ ഏറ്റെടുത്ത് താരമാണ് റോബിൻ രാധാകൃഷ്ണൻ ഒരുപക്ഷേ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥിക്കും ലഭിക്കാത്ത അത്രയും സ്വീകാര്യത മലയാളികള്‍ക്കിടയില്‍ ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. സീസണ് നാലിലാണ് റോബിൻ മത്സരാർത്ഥിയായി എത്തിയത് വെറും എഴുപതോളം ദിവസം മാത്രമാണ് റോബിൻ ഷോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ സീസണിലെ വിജയിക്കു പോലും ലഭിക്കാതിരുന്ന അത്രയും സ്വീകരണവും അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഷോയില്‍ നിന്നും പുറത്തായതിനുശേഷം പുറത്തുവന്ന റോബിനെ സ്വീകരിച്ചത് ആയിരക്കണക്കിന് ആരാധകർ കൂട്ടമായി എത്തിയാണ് Read More…
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക.ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് Read More…
താനൂർ പെൺകുട്ടികളുടെ ആൺ സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി മലപ്പുറം: താനൂരിലെപെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിൻ്റെ അറസ്റ്റ് താനൂർ പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിച്ചിരുന്നു.പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് കേരളത്തിലേക്ക് വന്നത്.കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു .

