ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. പൊലീസിന്റെ പരിശോധനയിലാണ് ക്ഷേത്ര വളപ്പിലെ മണല്പരപ്പില് സ്വര്‍ണം കണ്ടെത്തിയത്.നഷ്ടപ്പെട്ട സ്വര്‍ണം തന്നെയാണോ ഇതെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.ബോംബ് സ്ക്വാഡും പൊലിസും ചേര്‍ന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ട്രേംഗ് റൂമിലെ സ്വര്‍ണം മണല്പരപ്പില് വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.ലോക്കറില്‍ സൂക്ഷിച്ച പതിമൂന്നര പവന് സ്വര്‍ണമാണ് കളവ് പോയത്. ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വര്‍ണം പൂശുന്ന പണി നടന്നുവരികയാണ്. ഓരോ ദിവസവും നിര്‍മ്മാണത്തിന് ആവശ്യമായ സ്വര്‍ണം Read More…
പിരപ്പമൺകാട് പൂനുള്ളൽ വയൽ വീണ്ടെടുക്കൽ, വയൽ കൃഷിയെ ലാഭകരവും ജനകീയവും ആക്കൽ , കൃഷിയിലൂടെ ജാതിമത രാഷ്ട്രീയാതീതമായ സൗഹൃദ കൂട്ടായ്മ രൂപീകരിക്കൽ , കൃഷിയെ സർഗാത്മക പ്രവർത്തനമാക്കി പരിവർത്തിപ്പിക്കൽ, വയൽ ടൂറിസം സാധ്യതകളുടെ വളർച്ച ഒരുക്കൽ , പുതുതലമുറയെയും പള്ളിക്കൂടങ്ങളെയും പാടത്തെത്തിക്കൽ എന്നിങ്ങനെ എണ്ണമറ്റ പ്രവർത്തനങ്ങളിലൂടെ നാടിന്റെ തന്നെ മേൽവിലാസം ആയി മാറിയ പിരപ്പമൺകാട് പാടശേഖരം , പുഷ്പ കൃഷിയിലേക്ക് കൂടി ഇക്കൊല്ലം കടക്കുകയാണ്. പാടശേഖരക്കരയിൽ, മാമം നദിയിലെ നൂറ്റാണ്ട് പഴക്കമുള്ള കല്ലണയുടെ ഓരത്ത് ഒന്നര ഏക്കറിലാണ് Read More…
ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻസമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപൊലീസ് വേടന്റെ തൃപ്പൂണിത്തുറയിലെഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ്പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽനിന്നല്ല പിടികൂടിയതെന്നും ഹിൽപാലസിഐ മാധ്യമങ്ങളോട് പറഞ്ഞാറ്റിൽനിന്ന്ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.വേടനും മറ്റു സംഘാംഗങ്ങളും ലഹരിഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.ഇവരുടെവൈദ്യപരിശോധനയടക്കം നടത്തും.ഫ്ലാറ്റിൽ നിന്ന് 9,5 ലക്ഷം രൂപയുംകണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളുംപിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന്ലഭിച്ച തുകയാണെന്നും സംഘാംഗങ്ങൾക്ക്നൽകാനുള്ളതാണെന്നുമാണ് വേടൻപറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണംകണ്ടെത്തിയത് പരിശോധിക്കുമെന്നുംപൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെസംഘാംഗങ്ങളും പരിശീലിക്കാൻഒത്തുകൂടുന്ന ഫ്ലാറ്റാണിത്.