ആറ്റിങ്ങൽ :ബഡാബസാറിന്റെ ഗോഡൗണിൽ വൻതീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ മുഴുവൻ യൂണിറ്റും സ്ഥലത്തെത്തി തീ ആനക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു
Related Articles
തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജില്‍ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ Read More…
കൊച്ചി: 10 വയസ്സുകാരിയായ സഹോദരിക്ക് എംഡി എം എ നൽകി 12 കാരനായ സഹോദരൻ.ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും മൂന്നുലക്ഷം രൂപ മോഷ്ടിച്ചതായും കണ്ടെത്തി.വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി സൈക്കിളിൽ പോയിരുന്നത്.വിവരമറിഞ്ഞതോടെ കുട്ടി വീട്ടുകാരെ ആക്രമിച്ചു.കുട്ടിയെ ഡി അഡിക്ഷൻ സെൻററിൽ പ്രവേശിപ്പിച്ചു.വിവരം അറിഞ്ഞിട്ടും സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകാതെ എളമക്കര പോലീസ് മറച്ചുവെച്ചതായും വിമർശനമുണ്ട്.തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കി.വീട്ടുകാരെ പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കുട്ടി എത്തിച്ചേർന്നു.
അഞ്ചല്‍: എംഡിഎംഎ കേസില്‍ അമ്മയും മകനും സുഹൃത്തും അഞ്ചല്‍ പോലീസിന്റെ പിടിയില്‍. അഞ്ചല്‍ കണ്ണംകോട് തുമ്പിയില്‍ റോണക് വില്ലയില്‍ ലീന ജേക്കബ്, മകന് റോണാക്ക് സജു ജോര്‍ജ്, സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തില് ആകാശ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം പിടിയിലായ ലീനയുടെ ഡ്രൈവര്‍ കൂടിയായ അയിലറ സ്വദേശി പ്രദീപ്ചന്ദ്രനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.പ്രദീപിന് എംഡിഎംഎ കടത്താന്‍ സാമ്പത്തിക സഹായം ചെയ്തതും ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയതും ലീനയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ Read More…

