ആറ്റിങ്ങൽ, മാർക്കറ്റ് റോഡിനു സമീപം കല്ലംവിളാകം റോഡിന്റെ പകുതിയിലേറെ ഭാഗവും സ്ട്രീറ്റ് ലൈറ്റുകൽ മിഴിയണഞ്ഞിട്ട് നാളുകളേറെയായി.തെരുവ്നായ്ക്കളുടെയും, ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായ ഇവിടം രാത്രികാലങ്ങളിൽ കാൽനടക്കാരും , ഇരുചക്രവാഹനയാത്രക്കാരും,ഏറെ ബുദ്ധിമുട്ടിയാണ് ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്നത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തൊട്ടടുത്തായി ഒരു ട്രാൻസ്ഫോർമർ ഉണ്ടങ്കിലുംകണ്ണുപെടാതിരിക്കാൻ ഫ്യൂസ് ആയ ഒരു ട്യൂബും അലങ്കാരമായിട്ടുണ്ട്.ആറ്റിങ്ങൽ നഗരസഭയുടെ 30 ആം വാർഡിന്റ ഭാഗമായ ഈ റോഡിന്റെ ശോചനീയാവസ്ഥ മറ്റൊരു ദുരിതമാണെന്നും നാട്ടുകാർ കൂട്ടിച്ചർത്തു. ബദ്ധപ്പെട്ട അധികാരികൾ ഈ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് കലാനികേതൻ ഓൺലൈൻ ന്യൂസും Read More…
ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റില്‍ പേഴ്സ് വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകള്‍ പറയുന്നത് ഇത് തെറ്റായതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ശീലമാണ് എന്നാണ്. ഇത് നടുവേദനയ്ക്ക് ഒരു കാരണമാകും. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം പേഴ്സിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിനും അപകടമുണ്ടാക്കുന്നു. ഇത് അറിയപ്പെടുന്നത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം Read More…
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി ഏഴ് മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേൾഡ് മാർക്കറ്റിന് മുന്നിൽ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് നിഖിലയ്ക്ക് ഛർദ്ദി ആരംഭിച്ചത്. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളിൽ ഛർദ്ദിക്കാൻ പറ്റില്ല എന്ന് കണ്ടക്ടർ പറഞ്ഞു. തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് Read More…